Thursday, September 18, 2014

സാകിര്‍ നായിക്ക്ന്റെയും കൂട്ടരുടെയും ആഗോള ഇസ്ലാമിക പ്രബോധനത്തിനെ പൊളിക്കാനും തടയാനും ഷെയ്ഖ്‌ സ്വാലിഹ് ഫവ്സാന്റെ യും കൂട്ടരുടെയും ഗൂഢാലോചനകള്‍ /നിഗൂഡ തന്ത്രങ്ങള്‍

അസ്സലാമു അലൈകും ,
മാന്യ സഹോദരങ്ങളെ

ലോക ഇസ്ലാമിക പ്രബോധന ചരിതത്തില്‍ മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രീത്യില്‍ ,പ്രബോധന പ്രവര്‍ത്തനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന  ആയിരക്കണക്കിനു ആള്‍കാര്‍ ഇതുവഴി സത്യമതത്തില്‍ എത്തിച്ചേരുന്നത് കാണാന്‍ ചില സാമ്രാജ്യത്വ ശകതികള്‍ക്കു സഹിക്കുന്നില്ല..തങ്ങളുടെ  അധികാരം നഷ്ടപ്പെടുമോ എന്നതാണ് അവരുടെ ഭീതി..അതുകൊണ്ട് അവര്‍ ചില സൗദി പണ്ഡിതരെ തന്നെ വിലക്ക് വാങ്ങുന്നു..ഫത്വകള്‍ ഉണടാക്കി അവരെക്കൊണ്ട് അവതരിപ്പിക്ക്ന്നു...അതൊരു സൗദി പണ്ഡിതന്‍ ആയാല്‍ കാര്യം എളുപ്പം നടക്കും എന്നാണ് അവരുടെ ധാരണ എല്ലാവരും പെട്ടെന്ന് വിശ്വസിക്കുമല്ലോ , AC റൂമില്‍ ഇരിക്കുന്ന ,പുറത്തിറങ്ങി  പ്രബോധനം നടത്താത്ത അവര്‍ക്ക് കാശു കിട്ടിയാല്‍ എന്ത് ഫത്വയും ഇറക്കും.


അങ്ങനെ ഉള്ള ഒരാള്‍ ആണ് ഷെയ്ഖ്‌ സാലെഹ് ഫവ്സാന്‍ , ഇവര്‍ക്ക് ആഗോള തലത്തില്‍  മാത്രമല്ല ,കേരളത്തി വരെ  കേന്ദ്രം ഉണ്ട്..ഇത്തരം അവിശുദ്ധ ഫത്വകള്‍ പ്രചരിപ്പിക്കാന്‍ മാത്രം FACEBOOK WING കൂടി ഉണ്ട് !.. ആദ്യമാദ്യം ചെറിയ ചെറിയ ആരോപണങ്ങള്‍ അവര്‍ സാകിര്‍ നായിക്കിനെ എതിരെ ഇറക്കി നോക്കി..അതൊന്നും വിലപ്പോയില്ല...
അതില്‍ ഒരെണ്ണം ഇങ്ങനെ സാകിര്‍ നായിക് അല്ലാഹുവിനെ എതിരെ സംസാരിച്ചു..!!!!!നുടുബില്ല്ല..അല്ലാഹുവിലേക്കും ഇസ്ലാമിലെക്കും ക്ഷണിക്കുന്ന സാകിര്‍ നായിക് ഇത് ചെയ്യുമെന്ന് ആരും കരുതിന്നുല്ല..അതോടെ  ഈ ആരോപണം ചീറ്റി പോയി..

ഇപ്പോള്‍ ഏറ്റവുംഗുരുതരമായ  ആരോപണം വുമായി ഷെയ്ഖ്  മുക്ബില്‍ ഇബ്നു ഹാദീ /ഷെയ്ഖ്‌ സ്വലിഹ്  ഫവ്സാന്‍ വന്നിരിക്കുന്നു...സാകിര്‍ നായികിന്റെ കൈ മുതലായുള്ള ഇല്മു (വിജ്ഞാനം) , ആ വിജ്ഞാനം തന്നെ പാടില്ല !!!എങ്ങനെ ഉണ്ട് ഈ  ഗൂഡ തന്ത്രം ...മറ്റു മതത്തെ കുറിച്ചുള്ള ,ബൈബിള്‍ ,ഹിന്ദു  വേദങ്ങള്‍ ഇവയോകെ പഠിച്ചു പ്രസംഗിച്ചു മറ്റു മതസ്ഥരെ അവരുടെ മത ഗ്രന്തങ്ങള്‍ക്ക്  മുകളില്‍ ആണ് പരിശുദ്ധ ഖുറാന്റെ സ്ഥാനം എന്ന് സമര്തിക്കുന്ന പരിപാടി തന്നെ ഹറാം ആണെന്ന് പറഞ്ഞാല്‍ പിന്നെ സാകിര്‍ നായിക് ന്റെ പ്രബോധനം ഇല്ലതവുമല്ലോ!!..കൂടെ ഉള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈ ഒഴ്യുമല്ലോ..ഇതാണ് സലെഹ് ഫവ്സാന്റെ യും കൂട്ടരുടെയും തന്ത്രം..

പക്ഷെ പരമ കാരുണികനായ അല്ലാഹുവിന്റെ  സഹായം കാരണം കൂടുതല്‍ ആള്‍കാര്‍ ഒന്നും സലെഹ് ഫവ്സന്റെയും  മുക്ബില്‍ വാടിയുടെയും  കള്ളാ ഫത്വ വിശ്വസിക്കാന്‍ തയാറായിട്ടില്ല..അങ്ങനെ വിശ്വസിച്ച ചിലര്‍ക്ക് കാര്യം മനസ്സിലാക്കാന്‍ ,സലെഹ് ഫവ്സന്‍ കൊണ്ട് വന്ന മണ്ടന്‍ ന്യായവാദങ്ങള്‍ നമുക്ക് ഓരോന്നായി  പരിശോടിക്കം

ന്യായവാടങ്ങളുടെ പരിശോധന
*******************************
ഈ ന്യായാ വാദങ്ങളെ ഓരോന്നായി പരിശോധിക്കുന്നതിന്‍ മുന്പ് സലെഹ് ഫ്വ്സാന്‍ , തന്റെ യജമാമാന്മാരെ പ്രീതി പ്പെടുത്താന്‍ , സാകിര്‍ നായിക് ആദ്യമായി സദസ്സിനെ അഭിസംബോധനം  ചെയ്യ്ന്നതിനെ തന്നെ കളിയാക്കി ,അത് തന്നെ  ഹറാം ആണെന്ന് വരുത്തുന്ന വീഡിയോ കാണുക..
 ഇവര്‍ പൈസ കൊടുത്തു വളര്‍ത്തുന്ന കേരള ശിഷ്യന്മാര്‍ തന്നെ ആ വീഡിയോ അവരുടെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്..അവരുടെ ഒരു ബ്ലോഗ്‌ ആണ് http://aloloommalayalam.blogspot.ae/




വീഡിയോ കണ്ടല്ലോ ,,എന്താണ് കാര്യം ?? മറ്റു മതസ്ഥരായ മനുഷ്യരെ ,മനുഷ്യത്വപരമായി എന്റെ സഹോദരങ്ങളെ(MY DEAR BROTHERS AND SISTERS) എന്ന് വിളിച്ചത് പാടില്ലത്രേ ..!!! തെളിവോ??ഫിരൌന്‍ നമ്മുടെ സഹോദരനോ എന്ന മറു ചോദ്യം !!.NAUDUBILLAH. എന്തൊരു വിഡ്ഢിത്തം,,സ്വയം ഇലാഹ് ആണെന്ന് പറയുകയും ജനങ്ങളെ അടിച്ചമര്‍ത്തി വെക്കുകയും ചെയ്യുന്ന ഫിരൌനെ പോലെ ആണോ എല്ലാം അമുസ്ലിങ്ങളും ??പൈസ ഉള്ളതുകൊണ്ട് ഈ വിഡ്ഢിത്തം വിശ്വസിക്കാന്‍ ഉള്ള അനുയായികളും ഈ സാലെഹ് ഫവ്സാനു സ്വന്തം
..ഈ വിഡ്ഢിത്തം കേട്ട് സാകിര്‍ നായിക് ചിരിക്കുകയല്ലാതെ മറുപടി പോലും തരില്ല ഒരക്കലും..മറുപടി ഒരിക്കലും അര്‍ഹിക്കാത്ത അന്യായവാദം ആണ്..

മാത്രമല്ല പാവപ്പെട്ട അമുസ്ലിങ്ങളെ ശത്രുക്കള്‍ ആണെന്ന് പറയണം എന്ന് സാലെഹ് ഫവ്സാന്‍ ആവശ്യപ്പെടുന്നത് ശ്രദ്ധിക്കുക...അമുസ്ലം സഹോദരങ്ങള്‍ അല്ല അമുസ്ലിം ശത്രുക്കള്‍ എന്നാണ് പറയേണ്ടത് !!.ഇത്രയും വര്‍ഗീയത വേറെ കണ്ടിട്ടില്ല..ഇത്തരം സലഫികള്‍ വ്യാജ സലഫികള്‍ ആണ്..കേരള മുജഹുകല്‍ക്കോ മറ്റു മുസ്ലിങ്ങല്‍ക്കോ അനുകരണീയ മാതൃകകള്‍ അല്ല..

അപ്പോള്‍ സാകിര്‍ നായിക് ആദ്യം ചെയ്ത അഭിസംബോധന തന്നെ ഹറാം...ഇതിനിടക്ക്‌ ഒരു കാര്യം കൂടി ഓര്‍ക്കുക.ലോകമെമ്പാടും അറിയപ്പെടുന്ന പണ്ഡിതനായ യുസുഫ് ഖാരടാവിക്കു കുഫ്ര്‍ വാദങ്ങള്‍ ഉണ്ടെന്നു  സാലെഹ് ഫവ്സാന്‍ പറയുന്ന വീഡിയോ കാണുക !!


വീഡിയോ കണ്ടല്ലോ .

സാമ്രാജ്യത്വത്തിന് എതിരായി ,എയ്ജിപ്തിലെ ഇസ്ലാമിക പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ട മുര്സിയെയും മറ്റും സപ്പോര്‍ട്ട് ചെയ്ത യുസുഫ് ഖരളാവി ,  സാലെഹ് ഫവ്സന്റെ കണ്ണില്‍ കാഫിര്‍ ആയില്ലങ്കില്‍ അല്ലെ അത്ഭുതം ഉള്ളോ..എല്ലാരും കൂടി മുര്സിയെ താഴെ ഇടുകയും ചെയ്തല്ലോ..മുരസി ,മുര്സിക്ക് സപ്പോര്‍ട്ട് ചെയ്ത ഖരലാവി ഇവെരെല്ലാം കുഫ്ര്‍ വാദക്കാര്‍ എന്ന് വരുത്തേണ്ടതുണ്ട് ..ആര്‍ക്ക വേണ്ടി?? .സാമ്രാജ്യത്വത്, പാശ്ചാത്യ അച്ചുതണ്ടിന്


അപ്പോള്‍ ഖാരടവിയെ കാഫിര്‍ ആക്കിയ വീടിയ് മലയാളത്തില്‍ കണ്ടല്ലോ..ഇനി നമുക്ക് സാകിര്‍ നായികിനെ കാഫിര്‍ ആക്കാന്‍ വല്ല വകുപ്പും ഉണ്ടോ എന്ന് സാലെഹ് ഫവ്സാന്‍ അന്വ്ഷിക്കുന്നത് നോക്കാം

വീഡിയോ കാണുക

വീഡിയോ കണ്ടല്ലോ ..


അപ്പോള്‍ അല്ലാഹുവിനു കഴിയാത്ത കാര്യങ്ങള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞതിനാല്‍ സാകിര്‍ നായിക് പിഴച്ചു !!!!..

ഈ സംഭവത്തിന്റെ യാതാര്‍ത്യം എന്തെന്ന് പരിശോധിക്കാം
*****************************************************
അല്ലാഹുവിനു  അല്ലാഹുവിനെ പോലെ ഉള്ള മറ്റൊരു അല്ലഹിവിനെ ഉണ്ടാക്കാന്‍ പറ്റുമോ എന്നിങ്ങനെയുള്ള പൊട്ടന്‍ ചോദ്യങ്ങളെ ഒരു ചര്‍ച്ച വേളയില്‍ എണ്ണി പറഞ്ഞു എന്നതൊഴിച്ച് അല്ലഹിവിലേക്ക് ക്ഷണിക്കുന്ന മഹാനായ സാകിര്‍ നായിക് അല്ലാഹുവിനെ എതിരെ സംസാരിക്കുമോ ??? കാഫിറുകളുടെ ഇതിനു സമാനമായ പൊട്ടന്‍ ചോദ്യങ്ങള്‍ ഖുറാനില്‍ വരെ ഉണ്ട്. അതിനു മറുപടിയും അള്ളാഹു കൊടുത്തിട്ടുണ്ട്‌ . .അതോടെ ഈ വാദവും ചീറ്റി പോയി..ആരും വിശ്വസിക്കാന്‍ കതയാറാകാത്ത കാരണം !


അതുകൊണ്ട് അടുത്ത ഗുരുതര ആരോപണം സ്വന്തം ഗ്രൂപ്പ്‌ ആളായ ഷെയ്ഖ് മുക്ബില്‍ വാദി  അല്‍ ഹാദീ ( സാമ്രാജ്യത്വ അനുകൂലി എന്ന് പേര് കേട്ട ആള്‍ check wikipedia!!) യെക്കൊണ്ട് അവതരിപ്പിച്ചു..

ബൈബിള്‍ താരതമ്യം ചെയ്തും ,വേദങ്ങള്‍ പഠിച്ചും കഷ്ടപ്പെട്ട് അമുസ്ലിങ്ങളോട് നടത്തുന്ന എല്ലാ ന്യായവാദങ്ങളും ഹറാം ...!!!!ഇത് കേട്ട് സാകിര്‍ നായിക്ന്റെ മനസ്സു മാറും എന്ന് ആരും കരുതണ്ട..അദ്ദേഹം അല്ലാഹുവിന്റെ തൌഫീകോട് കൂടി പ്രബോധനം തുടരും ..ഇന്ശാല്ലഹ്

വീഡിയോ കാണുക


വീഡിയോ കണ്ടല്ലോ
ഒന്ന് രണ്ടു  ന്യയാവാദം മാത്രം നമുക്ക്നോ പരിശോധന നടത്തി നോക്കാം ,,ഇവരുടെ പൊട്ടന്‍ വാദങ്ങള്‍ എല്ലാം നോക്കാന്‍ തന്നെ മടിയാണ്..അതിന്റെ ആവശ്യവും സത്യവിശ്വാസികള്‍ക്ക്‌ ഇല്ല

വിഷയത്തിന് ഒരു മുഖവുര :
**************************
 : വളരെ അടുത്തകാലത്ത്‌ ആണ് ലോക  ജനസംഖ്യ യില്‍ നല്ലൊരു ഭാഗം അക്ഷരഭ്യ്സം നേടിയത്..ഇരുനൂറു വര്ഷം മുന്പ് യുറോപ്പില്‍ വരെ പകുതി ആള്കര്‍ക്കും വായന അറിയില്ലായിരുന്നു..പുസ്തകങ്ങള്‍ വളരെ കമ്മി..മലയാളത്തില്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷങ്ങള്‍ തികയുന്നില്ല..ഖുറാന്റെ മലയാള പരിഭാഷ സാദാരണ ജനങ്ങള്‍ വായിക്കാന്‍ തുടങ്ങിയിട്ട്  നാല്പതു വര്‍ഷങ്ങള്‍ ആവുന്നത്തെ ഉള്ളൂ..ഈ അടുത്ത കാലത്ത് ആണ്  ആണ് ജനങ്ങള്‍ ഇതെല്ലം വായിച്ചു ഖുറാനും ബൈബിളും താരതമ്യം ചെയ്യാന്‍ തുടങ്ങിയത്,,അതുകൊണ്ടാണ് ഇക്കാലത്ത് ഈ രീത്യില്‍ ബൈബിളും വേദങ്ങളും പറഞ്ഞു കൊടുത്തു പ്രബോധനം നടത്തേണ്ടി വരുന്നത്..ഇതിനെ എതിര്‍ക്കുന്ന ഖുര്‍ആന്‍ വചനമോ ഹദീസ് വചനമോ ഇല്ല.

ഇത് വളരെ ഫലപ്രദമായി നടപ്പിലാക്കിയത്‌ മഹാ പണ്ഡിതനായ അഹമ്മദ് ദീദാത്ത് ആണ്..അവരുകളുടെ ശ്രമ ഫലമായി നിരവധി ആള്‍ക്കാര്‍ ഇത്തരത്തില്‍ പരബോധനം നടത്തി വരുന്നു..അതില്‍ ലോക അടിസ്ഥാനത്തില്‍ ശ്രധിക്കപെടുന്ന ആള്‍ ആണ് ഡോക്ടര്‍ സാകിര്‍ നായിക് . കേരളത്തില്‍ പരക്കെ പ്രശസ്തനായ ആള്‍ ആണ് ജനാബ് അകബാര്‍ സാഹിബ്..നിച്ചേ ഓഫ് ട്രുത്ത് എന്നാ സംഘടന വരെ പ്രത്യേകം ഉണ്ട്..

പരിശുദ്ധ ഖുറാനില്‍ അള്ളാഹു പറയുന്നത് ഇസ നബി അല്ലഹിവിനെ ആര്ധിക്കാന്‍ ആണ് ഇന്ജീളില്‍ പറഞ്ഞത് എന്ന് പറയുന്നു..അപ്പോള്‍ മറ്റു മത ഗ്രന്ഥം നോക്കാന്‍ പാടില്ല എന്നുണ്ടോ??ഇല്ല... ബൈബിള്‍  കാണിച്ചു അവര്‍ നമ്മെ ക്രിസ്തു മതത്തിലേക്ക്ക്ഷ ണിക്കുമ്പോള്‍ , അവരുടെ ഗ്രന്ഥം  വായിക്കാന്‍ പാടില്ല, നമ്മുടെ ഗ്രന്ഥം അവര്‍ വേണേല്‍ വായിക്കട്ടെ എന്ന് പറയാന്‍ പറ്റുമോ??എന്തൊരു വിഡ്ഢിത്തം ആണിത് ...
ഒരു ഉദാഹാരണം പറയാം
 സലെഹ് ഫവ്സാന്‍ ഒരു അമുസ്ലിം ആളുമായി സംസാരിക്കുന്നു എന്ന് വെക്കുക..

അമുസ്ലിം : ബ്രദര്‍ ഫവ്സാന്‍ , എന്റെ മതഗ്രന്ഥം ഒന്ന് വായിച്ചു നോക്കണം ,,നമ്മുടെ മതത്തില്‍ ചേരുക

ഫവ്സാന്‍:: നിങ്ങള്‍ എന്റെ ബ്രതര്‍ അല്ല,,എന്നെ ബ്രദര്‍ എന്നും വിളിക്കണ്ട (അമുസ്ല്ങ്ങള്‍ ബ്രദര്‍ അല്ലത്രേ !)!!..ഖുര്‍ആന്‍ നോക്കുക..അള്ളാഹു പറയുന്നത് നോക്കുക ,ഈ ഗ്രനതം അല്ലാഹുവിന്റെ പക്ക്ല്‍നിന്നുള്ളത് അല്ലെങ്കില്‍ ഇതുപോലെ പത്തു ആയതു കൊണ്ട് വരാന്‍ അള്ളാഹു വെല്ലുവിളിക്കുന്നു..

അമുസ്ലിം ""::(ആളൊരു വര്‍ഗീയവാദി തന്നെ,മാനുഷിക സാഹോദര്യം പോലും പാടില്ല !!) .ശരി ഞാന്‍ ഖുര്‍ആന്‍ വായിക്കാം,,താങ്കള്‍ നമ്മുടെ മത ഗ്രനതം ഒന്ന് വായിച്ചു നോക്കാമോ

ഫവ്സന്‍:  ഹേയ് ,നമുക്കത് പാടില്ല,,നിങ്ങളുടെ ഗ്രന്ഥം  ഞാന്‍ വായിക്കില്ല..


അമുസ്ലും ::ങേ ..!!!!
ഇത്തരം മണ്ടന്‍ വാദങ്ങള്‍ ഉന്നയിക്കുന്നത് പ്രബോധനത്തെയും പ്രബോധകരെയും തളര്‍ത്താന്‍ വേണ്ടു മാത്രം ആണ്..
ഈ ഉദാഹരാനം കൊണ്ട് ഫവ്സാന്റെ സാകിര്‍ നായിഇകിനു എതിരെയുള്ള ന്യായവാടങ്ങളുടെ അവസ്ഥ മനസ്സിലായല്ലോ

സാകിര്‍ നായികിന്റെ പ്രബോധന പ്രവര്‍ത്തങ്ങള്‍ തടയാന്‍ ,ഫവ്സനും കൂട്ടരും ലോകം മൊത്തം  സ്ഥാപിച്ചിട്ടുള്ള നെറ്റ്‌വര്‍ക്ക് ,എങ്ങനെ പ്രവര്ത്ക്കിന്നു എന്ന് നോക്കാം..ആദ്യമായി തെരെഞ്ഞുടുത്ത കുട്ടികള്‍ക്ക്  ഈ വാദങ്ങള്‍ പഠിപ്പിച്ചു ഒരു സ്ഥാപനം ഉണ്ടാക്കുന്നു..

കുട്ടികള്‍ വേറെ വിജ്ഞാനം ,തേടിപ്പോയാല്‍ സംഗതി ആകെ കുഴയുമല്ലോ ..പൊതു വിജ്ഞാനം കര്സ്തമാക്കാതിരിക്കാന്‍,, കോളേജ് കളില്‍ പോവാത്രിക്കാന്‍ വേറെ ഒരു ഫത്വ കൂടി ഉണ്ടാക്കിയിട്ടുണ്ട്.. മുന്പേ പ്ലാന്‍ ചെയ്ത ഗൂഢാലോചന എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം

.ഇന്ത്യ ,ഇന്തോനേഷ്യ ഇങ്ങനെ ഉള്ള പല  രാജ്യങ്ങളും കോളേജില്‍ മിക്സഡ്‌ വിദ്യാഭ്യാസം  ആണ് ,ഇത്തരം കോളജില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യം ആന്നെനു പഠിപ്പിക്കുന്നു..ഈ വീഡിയോ
കാണുക..ഉമ്മ വാപ്പയെ മൊഴി ചൊല്ലിയാലും ഇത്തരം കോളേജില്‍ പഠിക്കരുത്!!!!!!.. പഠിച്ചാല്‍ പൊട്ടന്‍ വാദങ്ങള്‍ വിശ്വസിക്കാന്‍ ആളെ കിട്ടാതവുമല്ലോ

വീഡിയോ കാണുക

വീഡിയോ കണ്ടല്ലോ .ഇംഗ്ലീഷ് നരകത്തിലെ ഭാഷ എന്ന് പറഞ്ഞ അതെ പഴയ കുരാഫി തന്ത്രം കുട്ടികള്‍ക്ക്  പഠിപ്പിക്കുന്നു..അപ്പോള്‍ ഇവര്‍ ആരും ഫവ്സാനു എതിരെ ശബ്ദിക്കില്ല..മാനസിക അടിമത്തം പൂര്‍ണമായി !!!ചില സുന്നി കുരഫികള്‍ ഇപ്പോഴും പറയാറുണ്ട് മുജാഹിടുക്ലുടെ ,സലഫികളുടെ കിതബുകള്‍ വായിക്കരുത് പിഴച്ചു പോവും..ഇതേ കാര്യം ഫവ്സാന്‍ കൂട്ടരും പറയുന്നു .

അടിക്കുറിപ്പ്
************

ഇത്തരം ആള്‍കാരുടെ മത പ്രബിധനതിനു എതിരെയുള്ള തടസ്സം  കാരണം എത്രയോ അമുസ്ലിങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തുന്നില്ല..ദുബായില്‍ സാകിര്‍ നായിക്ന്റെ വേദിയില്‍ പെണ്ണുങ്ങള്‍ വന്നതിനെ വരെ ഇക്കൂട്ടര്‍ എതിര്‍ക്കുന്നു !!.

തീയില്‍ കുരുത്തത് വെയിലതു വാടുമോ?

ഷെയ്ഖ് സലെഹ് ഫവ്സാന്‍ അല്ല .ഇതിനെക്കാള്‍ ആള് ശൈകുമാര്‍ വാന്നാലും, അവരെല്ലാം കൂടി സാകിര്‍ നായികിന്റെ പ്രബോധനം നിര്‍ത്തിവെക്കാന്‍ ഹറാം ഫത്വകള്‍ നല്‍കിയാലും ,സാകിര്‍നായിക്കിന്റെയും  ഐ അര എഫിന്റെ പ്രവര്‍ത്തകരടെയും മനോവീര്യം നശിക്കില്ല..ഇസ്ലാമിന്റെ പ്രകാശം അവര്‍ പരതുക തന്നെ ചെയ്യുമ , അത് ഹിന്ദു വേദങ്ങള്‍ ഉദ്ധരിച്ചു ആണെങ്കില്‍ അങ്ങനെ ,ഏതൊക്കെ നല്ല മാര്‍ഗങ്ങള്‍ ഉണ്ടോ അതൊക്കെ സ്വീകരിച്ചു സട്യമതത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കും..അത് പോലെ തന്നെ ജനാബ് അകബാര്‍ സാഹിബും , ഇപ്പോള്‍ തന്നെ അകബാര്‍ സാഹിബ് ബൈബിള്‍ ഉധരിക്കുന്നതിനു എതിരെ ചില യുവാക്കളെ അദ്ദേഹത്തിന് എതിരെ തിരിക്കാന്‍ , മന്കടക്കാര്‍ക്കും ,സാലെഹ് ഫവ്സാന്റെ അനുയായികള്‍ക്കും  കഴിഞു..!! പണത്തിനു വേണ്ടി ഫത്വകള്‍ വില്കുന്നവരുടെ കാപട്യം ജനം മനസ്സിലാക്കേണ്ടതുണ്ട്.

അതിനായി ചില ഉദാഹരണങ്ങള്‍
*********************************
കേരളത്തിലെ കഴുഞ്ഞ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഹുസൈന്‍ സലഫി യാ ഇബാടല്ല ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ്‌ പണ്ഡിതരുടെ അടുത്ത് പോവാം എന്ന് നിര്‍ദേശം മുന്നോട്ടു വെച്ചല്ലോ..പക്ഷെ പിനീട് അതെ കുറിച്ച് ഹുസന്‍ സലഫി ഒന്നും പറഞ്ഞില. കാരണം ?? അതിനു കാരണം പലതുണ്ട് ..

ഒന്ന് ) ഓരോ കൂട്ടര്‍ പോയാലും അവരവര്‍ക്ക് വേണ്ട വിധത്തില്‍ ഫത്വ നിര്‍മിച്ചു കൊടുക്കാന്‍  യാതൊരുമടിയും  ഇല്ലാത്ത കൂട്ടര്‍ ആണവര്‍..അങ്ങനെയാണ് സുബൈര്‍ മങ്കട പോയിട്ട് യാ ഇബടള്ള ശിര്‍ക്ക് ആണെന്ന ഫത്വയുമായി വന്നത് !. അതെ സമയം  സകരിയ ഗ്രൂപ്പുകാര്‍ക്ക് അവിടെ നിന്ന് കിട്ടുന്നത് യാ ഇബാടല്ലയില്‍ ശിര്‍ക്ക് ഇല്ല എന്നാ ഫത്വ ആണ്
..
മനുഷ്യത്വത്തിന് എതിരായി , അമുസ്ലിങ്ങളെ മാനുഷിക സഹോദരങ്ങള്‍ ആയി പരിഗണിക്കരുത് എന്ന് വര്‍ഗീയ നിലപാട് പറഞ്ഞ , സലെഹ് ഫവ്സാന്‍ നെപ്പോലെ തന്നെ ഷെയ്ഖ് ഇബ്നു ബസ് യാ ഇബടള്ള  വിഷയത്തില്‍ രണ്ടു വ്യത്യസ്ത ഫത്വ പറയുന്നത് നോക്കുക. ചിത്രം നോക്കുക



ഇവിടെ പറയുന്നു ജിന്നിനോട് ചോദിക്കുന്നത് അദൃശ്യമായ സൃഷ്ടികളോട് ഉള്ള ചോദ്യം അല്ലത്രേ  ..ഈ മലക്കുകള്‍ ഒന്നും അദൃശ്യത്തില്‍ പെട്ടവര്‍ അല്ലത്രേ ,,avre

പക്ഷെ ഹഫലതിന്റെ മലക്കുകളോട്‌ സുഭിക്ക് വിളിച്ചു ഉണരതാന്‍ പറഞ്ഞാലോ? അപ്പോള്‍ അവര്‍ അദൃശ്യതിന്റെ മലക്കുകള്‍ ആയി!! ശിര്‍കുല്‍ അകബാര്‍ ആയി മാറും.!!!.ഒരേ  ആള്‍ പറയുന്ന ഫത്വകളില്‍ മലക്കുകള്‍ അദൃശ്യര്‍ ആവുകയും പ്രട്യക്ഷര്‍ ആവുകയും ചെയ്യുന്ന മറിമായം !!!അതിനു താഴെയുള്ള ഫത്വ പേജ് നോക്കുക



ഇതേ ഇബ്നുബാസ് പറയുന്നത് , അദൃശ്യ സൃഷ്ടികളോട് മലക്കിനോട് സുഭിക്ക് വിളിച്ചു ഉണര്‍ത്താന്‍ പാരഞ്ഞാല്‍ അത്  ശിര്കു അകബാര്‍ ആണത്രേ..

ഈ വൈരുധ്യ ഫത്വകള്‍ വേണ്ട വിധത്തില്‍ വളച്ചൊടിക്കാന്‍ കേരളത്തില്‍ ഉള്ള സങ്ങടനകള്‍ക്ക് എളുപ്പം സാധിക്കുന്നു !!ഒരു കൂട്ടര്‍ ഒരു ഭാഗം എടുത്തു വ്യാഖാനിച്ചു സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാം നോക്ക്ന്നു..മറ്റൊരു കൂട്ടര്‍ മറ്റൊരു ഭാഗം എടുക്കുന്നു .

ഇസ്ലാമിനെതിരായ സാകിര്‍ നായികിനു എതിരായ ഫത്വകള്‍ തന്നെ നിര്‍മിക്കുന്ന ഇവര്കെന്തു ശിര്‍ക്ക് എന്ത് തൌഹീദ്??

 ഇദ്ദേഹം തന്നെയാണ് ലോകം മൊത്തം സ്ത്രീ ചെലകര്‍മതിനി എതിരായപ്പോള്‍ , സ്ത്രീകള്‍ ചേലാകര്‍മം ചെയ്യണം എന്നാ മണ്ടന്‍ ഫത്വയുമായി വന്നത്. എയ്ജിപ്തിലെ അലി ജുമാ സ്ത്രീ ചെലകര്‍മ വിരുദ്ധ ഫത്വ ഇറക്കിയതും,അതിനെതിരെ പോരടുന്നതും സാന്ദര്‍ഭികമായി ഇവിടെ ഓര്‍ക്കുക .


അതുകൊണ്ടാണ് നമ്മുടെ ബഡാ ആല്ഷെ യ്ഖ്‌ യാ ഇബാടല്ലയില്‍ ശിര്‍ക്കില്ല എന്ന്പറയുമ്പോള്‍ ,, ഷെയ്ഖ് ഉസൈമീന്‍ ആകട്ടെ ശിര്‍ക്ക് ഉള്ളതായി കാണുന്നു..!!!ഇക്കാലത്ത് ബൈബിള്‍, ഗീത ഉദ്ധരിച്ചു എവിടെയെങ്കിലും  നാല് അമുസ്ലിങ്ങള്‍ , ഇസ്ലാമിലേക്ക് പ്രവേശിക്കട്ടെ  എന്ന് വിചാരിച്ചു പ്രസങ്ങിചാലും അവിടെയും തടസ്സ വാദവുമായി വരുന്നവര്‍ ഇത്തരം വൈരുധയ്ങ്ങള്‍ പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ..

നസീഹത്
************
..അമുസ്ലിങ്ങള്‍ ദീനില സഹോദരങ്ങള്‍ അല്ലെങ്കിലും , മാനുഷികമായി സഹോസരങ്ങള്‍  ആണ് . അവരോടു നല്ല നിലയില്‍ബൈബിള്‍  മറ്റോ ഉദ്ധരിച്ചു പരിശുദ്ധ ഖുറാന്റെ മാഹാത്മ്യം പറഞ്ഞു കൊടുക്കുന്നത് പുണ്യ കരമായ കാര്യം ആണ്..കള്ളാ നാണയങ്ങള്‍ കള്ളാ ഫത്വകള്‍ ഇത് രണ്ടും തിരിച്ചറിയുക ..മലക്കുകലോടോ ജിന്നുകലോടോ മനുഷ്യര്‍ക്ക്‌ ബന്ധപ്പെടാന്‍ കഴ്യില്ല..അവരോടുള്ള സഹായ അഭ്യര്‍ത്ഥന ഒരു നിലക്കും ശിര്‍ക് അല്ലാതാവുന്ന ഒരു ഘട്ടം വരുന്നില്ല /.
അസ്സലാമു അലൈകും


Thursday, September 11, 2014

കേരള ജിന്നോരികള്‍ക്ക് ഹറാം !!പക്ഷെ ഗള്‍ഫ്‌ ജിന്നൂരികള്‍ക്ക് ഹലാല്‍..ഹലാലും ഹറാമും മാറ്റിമറിക്കുന്ന പണ്ഡിതന്മാര്‍ !!

ബഹുമാനപ്പെട്ട ഹുസൈന്‍ സലഫി അവര്‍കള്‍ക്കും കൂട്ടര്‍ക്കും സമര്പിക്കുന്നു ..!
**************************************************************************************
ഗള്‍ഫ്‌ ജിന്നോരികള്‍ക്ക് ഹലാല്‍ ആയതു ,കേരള ജിന്നോരികള്‍ക്ക് ഹറാം !!!
*********************************************************
ഷെയ്ഖ് ഇബ്നു ബാസ് ,
ഷെയ്ഖ് സലെഹ് അല്‍ ഉസൈമീന്‍
ഷെയ്ഖ് സലെഹ് ഫവ്സാന്‍
ഷെയ്ഖ്‌ അബ്ദുര്ര്‍ഹാമാന്‍ അല്‍ ജിബ്രീന്‍

എന്നീ ഗള്‍ഫ്‌ സലഫി പണ്ടിതരില്‍നിന്നു പഠിച്ച ഷെയ്ഖ് മുഹമ്മദ്‌ സാലെഹ് അല്‍ മുനജ്ജിദ് എന്നാ ഷെയ്ഖ് അല്‍ മുനജ്ജിദ് , എന്നാ ബഹുമാന്യ പണ്ഡിതന്റെ വെബ്സൈറ്റ് ആണ് www.islamqa.info . പല ഭാഷകളില്‍ ഉള്ള ഫത്വ സമാഹാരം ആണിത്..(ബംഗ്ലാ മുതല്‍ ഹിന്ദി വരെ ഉണ്ട് ).. ഇതില്‍ ആണ് ഷെയ്ഖ് അവര്‍കള്‍ സലാം സുല്ലമി ഉദ്ധരിച്ച അതെ ഹദീസ് ആണ് തെളിവായി ഉദ്ധരിക്കുന്നത്..!!ഇബ്നു അബീ ശൈബ യുടെ സുനനില്‍ ആയിഷ ബീവിയുടെ ഹദീസും, ഇബ്നു തെമിയ യുടെ അഭിപ്രായവും,, സഹാബി വര്യനും ഖലീഫയും ആയിരുന്ന അലി (ര അ ) പ്രവര്ത്യും കാണിച്ചു അമുസ്ലിം ആഘോഷങ്ങളില്‍ , അവരുടെ സമ്മാനം (ഭക്ഷണം ,വസ്ത്രം മുതലായവ) സ്വീകരിക്കാം എന്നും അത് ഹലാല്‍ ആണ് എന്നാണ് ഷെയ്ഖ് മുനജ്ജിദ് പറഞ്ഞിര്‍ക്കുന്നത്..

അപ്പോള്‍ ഒരു കാര്യം വ്യക്തം ,സദ്യ.സമ്മാനം സ്വീകരിക്കുന്നത് , ആഗോഷത്തില്‍ പങ്കെടുന്നക്കുന്നതിനു സമാനമാക്കി ,മറ്റൊന്നും ആലോചിക്കാതെ ,ഗ്രൂപ്പ്‌ വിരോധതാല്‍ , ഹുസൈന്‍ സലഫി, മറ്റു ഗ്രൂപ്പുകാര്‍ പിഴച്ചവര്‍ എന്ന് മുദ്ര കുത്തി..!!സ്വന്തം ഗള്‍ഫ്‌ സലഫി നേതാക്കളുടെ ഫത്വകള്‍ വരെ വായിച്ചു നോക്ക്യില്ല..ഇതാണ് സംഭവിച്ചത് ..ഈ ഗ്രൂപ്പ്‌ വിരോധം എവിടെ ചെന്ന് അവസാനിക്കും?

അല്ലെങ്കില്‍ വായിക്കാന്‍ സമയം കണ്ടെതിയിട്ടുണ്ടാവില്ല...പ്രസംഗിച്ചു പ്രസംഗിച്ചു "നാല് കാശു" ഉണ്ടാക്കണ്ടേ !!പക്ഷെ സ്വന്തം നേതാക്കളുടെ ഫത്വകള്‍ വരെ വായിച്ചി നോക്കാമായിരുന്നു..

ഒരു കാര്യം കൂടി അമുസ്ലിം ആഗോഷങ്ങളില്‍ പങ്കെടുക്ക പാടില്ല എന്നത് എല്ലവരും അന്ഗീകരിക്കുന്നകാര്യവും , മതപരമായ ആ നിലക്ക് അവരെ സഹായികള്‍ ആയി സ്വീകരിക്കരുത് എന്ന് പരിശുദ്ധ ഖുറാനില്‍ ഉള്ളതും ,സര്‍വരും അങ്ങീകരിക്കുന്ന കാര്യം ആണ്..അങ്ങനെയുള്ള ഹദീസുകള്‍ /ആയത്തുകള്‍ ഒന്നും തന്നെ സദ്യ സമ്മാനം സ്വെകരിക്കുന്നതിനെ എതിര്‍ക്കുന്ന തെളിവുകള്‍ അല്ല..കുഞ്ഞാടുകള്‍ ,പി കെ എം സാഹിബിനെ അടക്കം ഇത്തരം ഹദീസുകള്‍ ,ഫത്വകള്‍ കൊണ്ട് വഞ്ചിച്ചരിക്കയാണ് ഉന്നത കേരള ജിന്നൂരി നേതാക്കള്‍ .!!!

അടിക്കുറിപ്പ്:: മുകളിലെ ഗള്‍ഫ്‌ സലഫി നേതാക്കള്‍ സിഹ്രിലും കന്നെരിലും വിശ്വസിക്കുന്ന അന്ധവിശ്വ്സികളും പ്രമാണ വിരുദ്ധരും ആണ് ..നമ്മക്ക് അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ എടുക്കാം ..ഖുരാനിക വിരുധമായത് തള്ളാം.

ഷെയ്ഖ്‌ മുനജ്ജിടിന്റ്യെ ഫത്വ വായിക്കുക.അറബിയിലും, ഹിന്ദിയും എല്ലാം ഉണ്ട്
ഫത്വ നമ്പര്‍ 85108
http://islamqa.info/en/85108

ഉദ്ധരിച്ച ഹദീസ്
ഒരു മുസ്ലിം സ്ത്രീ ഒരിക്കല് മുഹമ്മദ്
നബി(സ)യുടെ ഭാര്യ ആഇശ(റ)യോട്
ചോദിച്ചു: "ഞങ്ങള്ക്ക് അഗ്നിയാരാധകരായ
ചില ആയമാരുണ്ട്. അവര് അവരുടെ ആഘോഷ
ദിവസം ഞങ്ങള്ക്ക് സമ്മാനങ്ങള് തരാറുണ്ട്.
അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ)
പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്
അറുത്തതു നിങ്ങള് ഭക്ഷിക്കരുത്, എന്നാല്
അന്നത്തെ അവരുടെ പച്ചക്കറികള് നിങ്ങള്
ഭക്ഷിച്ചു കൊള്ളുക." (ഇബ്നു അബീശൈബ).

വാല്‍കഷണം :: ഖിയാമത് നാളിന്റെ അടയാളമായി ആരാണ് ഇത്തരം ഹറാം ഫത്വകലുംയി വരുന്നത് എന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ !!!!!!!!!!!!!!!!!!

Saturday, September 6, 2014

വര്‍ഗീയതയുടെ ആള്‍ രൂപം:: ഓണത്തിന് കാറുകള്‍ വാടകക്ക് കൊടുക്കാന്‍ പാടില്ല !!

അസ്സലാമു അലൈകും


ചില തീവ്ര ഗള്‍ഫ്‌ സലഫികള്‍ക്ക് ,ചില തീവ്രമായ വിശ്വസങ്ങളും വിചിത്ര ആചാരങ്ങളും ഉണ്ട് എന്ന് കേട്ടിട്ടേ ഉണ്ടായിരുനുന്ന്ള്ളൂ...മലയാളി മൌലവിയുടെ വായിലൂടെ ആദ്യമായാണ് ഇത്തരം വര്‍ഗീയമായ വാക്കുകള്‍ കേള്‍ക്കുന്നത് . അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ ,(സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും ചെലക്രമം ചെയ്തു അവരുടെ ലൈംഗിക ജീവിതം നശിപ്പിക്കണം എന്നാ കാഴ്ചപ്പാട് , മുഖം മറക്കാതെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക .മുതലായവ ),മറ്റു മതസ്ഥരോടും ,സ്വന്തം മതത്തിലെ മറ്റു വിഭ്ഗങ്ങലോടും ഉള്ള കടുത്ത എതിര്‍പ്പ് , ഷിയാ വിഭ്ഗക്കാരെ കാഫര്‍ ആണെന്ന് പരസ്യമായി പറയല്‍ ,. ഇത്തരം തീവ്രവാദ പരമായ ആശയങ്ങള്‍ കേരളത്തില്‍ കൊണ്ടുവരുന്നവര്‍ ആണ് കെന്‍ എന്‍ എമ്മില്‍ തെറ്റിപ്പോയ ജിന്ന് വിഭഗം , ,ഇവരില്‍ ഉള്ള കുഞ്ഞാടുകള്‍ ഇപ്പോള്‍ തന്നെ ഓണാശംസകള്‍ നേരല്‍ കുഫ്ര്‍ ആണെന്ന് പറഞ്ഞു കയിഞ്ഞു !!. ഓണ സദ്യ കഴിക്കാം എന്ന് പറഞ്ഞ പണ്ഡിതരെ കാഫിര്‍ ആക്കല്‍ ആണ് ഇവരുടെ ലക്‌ഷ്യം ..

അതെല്ലാം കഴിഞ്ഞു ഇപ്പോള്‍ ഇതിലും തീവ്രമായ ആശയങ്ങള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കുക.. .ഓണം ,ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കാറുകള്‍ വരെ അമുസ്ലിങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ലത്രെ..നുടുബില്ല...നമ്മുടെ പെരുന്നളിണോ ,മറ്റോ അമുസ്ലിങ്ങള്‍ ആരും തന്നെ ,ബസ്സുകള്‍ ഒട്ടില്ല, റിക്ഷക്കാരന്‍ മുസ്ലിങ്ങളെ കൊണ്ട് പോകില്ല എന്നാ നിലപാട് എടുത്താല്‍ എന്തായിരിക്കും അവസ്ഥ??? നാട്ടില്‍ സമാദാനമായി ജീവിക്കാന്‍ പറ്റുമോ?? ഇങ്ങനെ ഉണ്ടോ ഇസ്ലാം ദീനില്‍ ?? ഒരു ഉദാഹരണം പറയാം ഒരു ഓണ  ദിവസം , വാടകയ്ക്ക് (rent a car) ചോദിച്ചു ഒരു അമുസ്ലിം വന്നു.,കാര്‍ കൊടുത്തില്ല..നമ്മുടെ പെരുന്നാള്‍ വന്നു ..ആ  ദിവസം ഒരു അപകടം ഉണ്ടായി ,അടുത്തുള്ള ഹിന്ദു സഹോദരനെ വിളിച്ചു.അപ്പോള്‍ അവന്‍ പറയുന്നു..നിങ്ങളെ ഹോസ്പിറ്റല്‍ കൊണ്ടുപോകാന്‍ കഴ്യില്ല..ഇന്ന് ആഗോഷ ദിവസമല്ലെ??നമ്മുടെ ആഗോഷ ദിവസം നിങ്ങള്ക്ക് സഹകരിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ന് നിങ്ങളോട് സഹകരിക്കാന്‍ നമുക്കും പറ്റില്ല.!! ഇത്തരം വര്‍ഗീയ സമീപനം ,മത വിശ്വാസം എന്ന ലേബലില്‍ പ്രചരിപ്പിക്കാന്‍ പാടില്ല ..ഇതിന്റെ ഭാഗമാണ് ഇക്കൂട്ടര്‍ ഇസ്ലാമില്‍ മത സൌഹാര്‍ദം ഇല്ല ,മനുഷ്യ സൌഹാര്‍ദം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു വരുന്നതിന്റെ ഗുട്ടന്‍സ്..

ഒരു ബഹുമത സമൂഹത്തില്‍ ,പരസപരം സഹായം ഇല്ലാതെ ഒരു കൂട്ടരുടെയും ആഗോഷങ്ങള്‍ സുഗമമായി നടക്കില്ല..മൈക്ക് സെറ്റ് ഹിന്ദുവിന്റെ ആണെന്ന്കില്‍ മട്ടണ്‍ സ്ടാള്‍ മുസ്ലിമിന്റെ ആയിരിക്കും..പരിപാടി സങ്ങടിപ്പിക്കുമ്പോള്‍ മൈക്ക് സെറ്റും വേണം ,ഭക്ഷണവും വേണം..ഹിന്ദുവും മുസ്ലാമാനും സൌഹൃദത്തോടെ നിലനില്‍ക്കുന്ന തുനെ തകര്‍ക്കാന്‍ ആണ് ഇക്കൊട്ടരുടെ വരവ്..ഇവര പോലെ തീവ്രതയുള്ള വിഭഗം ആയ മങ്കട ഗ്രൂപ്പ്‌ മൂന്നായി പിരിഞ്ഞത് ഇത്തരം നിസ്സാര കാര്യങ്ങള്‍ തര്കിച്ചു കൊണ്ടായിരുന്നു..
വീഡിയോയില്‍ അബ്ദുള ജബ്ബാര്‍ മദീനി പറയുന്ന കാര്യങ്ങളും ,ഇതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക കാഴ്ച്ചപ്പാടുകളും

*********************************************************************************************************************

പല പഴയ പണ്ഡിതരുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു ,തങ്ങളുടെ തീവ്ര വര്‍ഗീയ നിലപാടുകള്‍ക്ക് ന്യയം കണ്ടെത്തുക എന്നാ കുതന്ത്രം ആണ് ഇവിടെ നടത്തിയിരിക്കുന്നത് .. അതില്‍ ഒരെണ്ണം നമുക്ക് പരിശോധിക്കാം .
ഈ വീഡിയോയില്‍ ഒരു സ്ഥലത്ത് ഒരു ഹദീസ് പറഞ്ഞു മലയാള  അര്‍ഥം ചുരുക്കി പറയുന്നത് കാണാം,വീഡിയോ കാണുക ഒരു സ്ഥലത്ത് അറബിയില്‍ നയരോസ് നയരോസ് എന്ന് പറയുന്നത് കേള്‍ക്കാം..!(ഇത് നെയ്രോസ്റ്റും അല്ല മസാലദോശയും അല്ല!!!..ഇത് നവ്രുസ് ആണ്..അതായതു ഇറാനിലെ മജൂസി ന്യൂ ഇയര്‍ ആഗോഷം)),മറ്റു മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ അവരില്‍ പെട്ടവര്‍ ആയി എന്ന് കാണിക്കാന്‍ ആണ് ഉദ്ധരിക്കുന്നത്..പക്ഷെ ഇതിന്റെ യഥാര്‍ത്ഥ വിവരണം നോക്കാം ..
ഈ ഹദീസ് യഥാര്‍ത്ഥത്തില്‍ വന്നിരിക്കുന്നത് ഇങ്ങനെ ..ഇതൊന്നും സഹെഹ് ആയി വന്നതൊന്നും അല്ല..((ഈ ജബ്ബാര്‍ മദീനിക്ക് എന്ത് സഹീഹു ,?! ഹസന്‍, ജയ്യിദ് എന്ന് പറഞ്ഞു ഒഴിഞ്ഞാല്‍ മതിയല്ലോ )!
ഹദീസ്
The companion of the messenger of Allah صلي الله عليه و سلم , Abd Allah ibn A’mr رضي الله عنه said:

عن عبد الله بن عمرو قال  من بنى ببلاد الأعاجم وصنع نيروزهم ومهرجانهم وتشبه بهم حتى يموت وهو كذلك حشر معهم يوم] [القيامة

[ Whoever builds [a home] in the land of the foreigners [that is, the non-Muslims] and observes their Nairūz [Persian New Year] and Mahrajān [a Persian festival celebrated on the equinox] and imitates them till he dies in that state, he shall be resurrected with them.]

[ആരെങ്കിലും അമുസ്ലിങ്ങളുടെ നാട്ടില്‍ ഒരു വീട് പണിയുകയും , അവരുടെ നവ്രുസ് ആഗോഷം ,മഹാര്ജാന്‍ ആഗോഷം (മറ്റൊരു ഉത്സവം) എന്നിവ ആഗോഷിക്കുകയും ,അവരെ അനുകരിക്കുകയും ,മരിക്കുന്നത് വരെ ആവര്‍ത്തിക്കുകയും ചെയ്‌താല്‍ ,അവരോടൊപ്പം ആയിരിക്കും അവനെ ഖിയമത് നാളില്‍ ഉയിര്ത്ഴുനെല്പിക്കുക]

ഈ ഹദീസ് സഹീഹ അല്ലെങ്കില്‍ത്തന്നെ  ഈ സഹാബി പറഞ്ഞതി നൂറു ശതമാനം സത്യമാണ്..കാരണം ഇത് കാണിക്കുന്നത് മതലയാനം ആണ്..അമുസ്ലും ആഗോഷം ആഗോഷിച്ചു ,അവരില്‍ ഒരാളായി കഴിഞ്ഞവന്‍ മുസ്ലിം ആകുമോ ഇല്ല..പക്ഷെ ഇത് വെച്ച് അമുസ്ലിം സ്ഥലങ്ങളില്‍ വീട് വെക്കാന്‍ പാടില്ല എന്നരെങ്ക്ലും പറയുമോ??ഇല്ല ..ഇതില്‍നിന്നു ഇങ്ങനെയൊന്നും ഹുക്കും ഉണ്ടാക്കാവുന്നതല്ല..മഹാനായ സഹാബിവര്യന്‍ പറഞ്ഞത് സത്യവുമാണ്..പക്ഷെ അമുസ്ലിങ്ങളുടെ ഇടയില്‍ വീട് വെക്കുകയും ,സ്വന്തം മത ആചാരങ്ങള്‍ കാത്തു സൂക്ഷിക്കയും ,മറ്റു മത ആഗോഷങ്ങളില്‍ പങ്കെടുക്കാതെ അവര്‍ സന്തോഷത്തോടെ തരുന്ന ഭക്ഷണം (നേര്ച്ച വസ്തുക്കള്‍,അരുത്തുതു ഒഴികെ) സ്വീകരിക്കയും ചെയ്തു മരിച്ചു പോയാല്‍ അവനു കുറ്റം ഉണ്ടോ??ഇല്ല.. പക്ഷെ വര്‍ഗീയ വാദികള്‍ , തീവ്രവാദികള്‍ മുതലായവര്‍ ഹദീസുകള്‍ അല്ല ഖുരാനിനെ തന്നെ കൂട്ട് പിടിച്ചു തീവ്രവാദ നിലപാടുകള്‍ക്ക് ന്യായം കണ്ടെത്താറുണ്ട്..ഖുറാനിലെ യുദ്ധ സൂക്തങ്ങള്‍ ഉപയോഗിച്ച് അനാവശ്യമായി ജിഹാദ് ആഹ്വാനം ചെയ്യുന്ന ചില തീവ്രവാദ സങ്ങടനകള്‍.. അവിശ്വാസിയെ സഹായിയായി സ്വെക്കരിക്കരുത് എന്നാ ഖുര്‍ആന്‍ വചനത്തെ സന്ദ്രബതില്‍ നിന്ന് അടര്‍ത്തിയെടുത്തു ,അമുസ്ലിങ്ങളോട് ചങ്ങാത്തം പോലും പാടില്ല എന്ന് പറയുന്നവര്‍ വരെ ഉണ്ട്..തികച്ചും മതപരമായ നിലക്ക് സഹായി ആക്കണ്ട എന്ന് പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം നല്‍കല്‍ ആണിത്..

വിഷയങ്ങളുടെ ചുരുക്കം
*************************
അമുസ്ലിം ആഘോഷങ്ങള്‍ പങ്കെടുക്കാതെ , അവര്‍ തരുന്ന സമ്മാനമോ ഭക്ഷണമോ സ്വീകരിക്കാം.  അവരുടെ കല്യാണങ്ങളില്‍ പങ്കെടുക്കാം,.കല്യാണത്തിന് ഉള്ള പൂജ കര്‍മങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ പാടില്ല..സദസ്സില്‍ ഇരിക്കാം..അവരുടെ ആഗോഷങ്ങള്‍ക്ക് കാറുകള്‍ വാടക്കക്ക് കൊടുക്കാന്‍ പാടില്ല എന്നാ നിയമം തന്നെ ഇല്ല..

ഇതിനൊക്കെ ഇസ്ലാമില്‍  ഉള്ള തെളിവുകള്‍

****************************************
ചില പണ്ഡിതരുടെ അഭിപ്രായങ്ങള്‍ മുഖേന ചിലര്‍ക്ക് ഓണത്തിന് അമുസ്ലിങ്ങള്‍ തരുന്ന ഭക്ഷണം സമ്മാനം ഇവയൊക്കെ സ്വീകരിക്കാമോ എന്നാ സംശയം ഉണ്ടായിട്ടുണ്ട്..ഇതിനു ആദ്യകാല മുസ്ലിങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന് നോക്കാം

ശിയക്കള്‍ക്കും സുന്നിക്ലക്കും ഒരുപോലെ പ്രിയപ്പെട്ട ഖലീഫ ആയിരുന്ന ഇമാം അലിയുബ്നു അബീ താലിബ് , ഇക്കാര്യത്തില്‍ ഇങ്ങനെ അമുസ്ലിങ്ങള്‍ ഓണസമ്മാനം ,ക്ര്സിമസ് ഗിഫ്റ്റ് ,ഭക്ഷണം ,ഇവ തരുമ്പോള്‍ " ഇതെല്ലം ശിര്‍ക്ക് നമുക്ക് വേണ്ട" എന്ന് പറഞ്ഞോ ഇല്ലെ എന്ന് നമുക്ക് നോക്കാം

ആദ്യകാലത്ത് അറബികള്‍ക്ക് പരിചയമുള്ള ഒരു അഗ്നിയരധകരുടെ ഒരു പ്രധാന ഉത്സവം ആയിരുന്നു "നവ്രുസ് "(നവ=പുതിയ രുസ്ക്=വര്ഷം) ഇവരുടെ സൂര്യദേവന്റെ പിറന്നാള്‍ വാര്‍ഷിക ഉത്സവം ആയിരുന്നു അത് ..ഇങ്ങനെ ഒരു ഉത്സവ ദിവസം ഒരു അഗ്നി ആര്ധകന്‍ നമ്മുടെ മഹാനായ അലി (ര .അ) ക്ക് ഒരു സമ്മാനം കൊടുത്തു ,ഇത് അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു..

ഈ റിപ്പോര്‍ട്ട്‌ കൊടുത്തത് ഇബ്നു തെമിയ ആണ്..ഗള്‍ഫ്‌ സല്ഫിക്ലക്ക് സ്വീകാര്യനായ പണ്ഡിതന്‍ ..ഇതിനു എവിടെ എഴുതിയിരിക്കുന്നു എന്ന് ചോദിച്ചോണ്ട് വരണ്ട !!..കിതാബ് നമ്പര്‍ എടുതോല്ലോ
കിതാബ് പേര് നമ്പര്‍
Iqtidâ’ al-Sirât al-Mustaqîm (2/552-553

വാല്‍ക്കഷണം :: നബിക്കോ ആദ്യകാല സഹാബികല്‍ക്കോ ഇല്ലാത്ത മത ഭക്തി ഇപ്പോള്‍ ചിലര്‍ക്ക് കൂടിയിട്ടുണ്ട് !! രാജാവിനെക്കാള്‍ രാജ് ഭക്തി കാണിക്കുന്ന ചിലര്‍ !!.വിവരക്കേട് അല്ലാതെന്തു !
ഹദീസ്
*********
ഒരു മുസ്ലിം സ്ത്രീ ഒരിക്കല് മുഹമ്മദ്
നബി(സ)യുടെ ഭാര്യ ആഇശ(റ)യോട്
ചോദിച്ചു: "ഞങ്ങള്ക്ക് അഗ്നിയാരാധകരായ
ചില ആയമാരുണ്ട്. അവര് അവരുടെ ആഘോഷ
ദിവസം ഞങ്ങള്ക്ക് സമ്മാനങ്ങള് തരാറുണ്ട്.
അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ)
പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്
അറുത്തതു നിങ്ങള് ഭക്ഷിക്കരുത്, എന്നാല്
അന്നത്തെ അവരുടെ പച്ചക്കറികള് നിങ്ങള്
ഭക്ഷിച്ചു കൊള്ളുക." (ഇബ്നു അബീശൈബ).


അടിക്കുറിപ്പ് ::  ഈ അബ്ദുല്‍ ജബ്ബാര്‍ മദീനി നാട്ടില്‍ വരുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ എല്ലാ അമുസ്ലിം സഹോദരന്മാരും ഇദ്ദേഹത്തെ കാറില്‍ കൊണ്ട് പോകരുത് !!ചോദിച്ചാല്‍ പറയണം " മുസ്ലിം പണ്ഡിതരെ കാറില്‍ കൊണ്ട് പോയി സഹായിക്കുന്നത് നമ്മുടെ മതത്തില്‍ പാടില്ല !!ഓണത്തിന് സഹായം എന്നാ നിലക്ക് കറികള്‍ തരാന്‍ നിങ്ങക്കും പറ്റില്ലല്ലോ !!!!! അപ്പോള്‍ എന്തായിരിക്കും പ്രതികരണം..!!. ഇത്തരം സങ്കുചിത സമീപനങ്ങള്‍ വിട്ടു മനുഷ്യര്‍ എന്നാണോ നന്നാവുക??.മത പ്രമാണങ്ങളില്‍ തെറ്റുകള്‍ ഇല്ല.പക്ഷെ വ്യാഖയ്നിച് ഒപ്പിക്കുന്നവ്ര്‍ സങ്കുചിത വ്യാഖ്യാനം നല്‍കുന്നു.!!

full vedio link
****************
http://dawavoice.com/vishu-onam-sadyayude-islamika-vidhi-abdul-jabbar-madeeni/




റെഫര്‍


******he basic ruling regarding the gifts given by the People of the Scripture and other non-Muslims is that their gifts are lawful for a Muslim to accept.

`Alî b Abî Tâlib related that “The ruler of Persia sent a gift to the Allah’s Messenger (peace be upon him) and he accepted it. The ruler of Rome sent him a gift and he accepted it. The kings sent gifts to him and he accepted them all.” [Musnad Ahmad (1/96). See also Sunan al-Tirmidhî (1576)]

Al-Bukhârî, has placed a chapter in his Sahîh, specifically in the Book of Gifts, entitled: “Accepting the Gifts of the Polytheists”.

Under this chapter heading, he relates: “The king of Aylah sent to the Prophet (peace be upon him) a white mule and a robe.” [Sahîh al-Bukhârî (1481) and Sahîh Muslim (1392)]

Elsewhere, Anas relates that the ruler of Doma (in Syria) gave a gift to the Prophet (peace be upon him). [Sahîh al-Bukhârî (2616) and Sahîh Muslim (2469)]

This indicates that it is permissible for Muslims to accept gifts from non-Muslims as long as the gifts themselves are not things that are unlawful. This permissibility is general, and it is not restricted by considerations of whether or not the gift is being given on one of their religious holidays.

Ibn Taymiyah, while discussing the question of accepting gifts from non-Muslim on their religious holidays, mentions that `Alî b. Abî Tâlib was presented a gift on the Zoroastrian holiday of Nairuz, and he accepted the gift.

A woman once asked `A’ishah: “Among us are communities of Zoroastrians and they give us gifts on their religious festivals.”

`A’ishah said to her: “As for what they slaughter on that day, do not eat of it. However, eat of their fruits and vegetables.” [Musannaf Ibn Abî SahybahM (24361)]

The Companion Abû Barzah mentioned that there were Zoroastrians living in his area and they used to give him gifts on Nairuz and Mehrgan. He would instruct his family: “What they give you of fruit you may eat. What else they give you, return it.” [Musannaf Ibn Abî Sahybah (24362)]

After mentioning these instances, Ibn Taymiyah observes [Iqtidâ’ al-Sirât al-Mustaqîm (2/552-553)]:
All of this indicates that the fact that a gift is given on the occasion of one of their holidays has no effect on the permissibility of accepting the gift. Indeed, the ruling on accepting their gifts is the same whether or not it is one of their holidays. This is not in any way giving them help in their religious rites. Rather, the question of accepting gifts from the unbelievers who are hostile to us and with those who are under a covenant with us is an independent issue wherein there is disagreement and detailed rulings that we are not discussing right now.

We are allowed to eat the food of the People of the Scripture during their holidays that we receive by way of purchase, a gift, or other means as long as it is not meat of animals that are slaughtered as part of the religious festival. As for the animals slaughtered by the Zoroastrians, it is well known that such meat is unlawful according to the general view.
Ibn al-`Uthaymîn observes [Majmû` al-Fatâwâ fî al-`Aqîdah (3/33)]:
Scholars have differed regarding the permissibility of accepting the gifts given by non-Muslims on the occasion of their religious festivals. Some scholars have prohibited it, considering such acceptance to be an indication of approval for the festival. Others have said that there is nothing wrong with accepting those gifts.

In any case, as long no unlawful situation arises where the giver of the gift gets the impression that you concur wit the religious beliefs that they are upon, then there is nothing wrong with accepting their gifts. Otherwise, it would be better to refrain from accepting them.
As for a Muslim giving gifts to non-Muslims, this is permissible as long as it is not done with the intention of celebrating their holidays or out of love for their religious festivals. We should rather give them gifts with the general intention of endearing their hearts and as means of calling them to Islam.

And Allah knows best, and He is the one who gives guidance.



Wednesday, August 27, 2014

നേരിയാനിക്ക് താഴെയുള്ള വസ്ത്രം :: ഹദീസുകളുടെ ഒരു സമഗ്ര പരിശോധന ..

ഹദീസുകളുടെ ആശയം ശരിയായി ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ ഒന്നാണ് ഒരു വിഷയത്തില്‍ വന്നിട്ടുള്ള എല്ലാ റിപോര്‍ട്ടുകളും പരിശോധിക്കുക എന്നുള്ളത്. ഒരു റിപോര്‍ട്ടില്‍ വളരെ ചുരുക്കി പറഞ്ഞത് വിശദീകരിക്കുന്ന വേറെ റിപോര്‍ട്ടുകളുണ്ടാവും. ഒരിടത്ത് നിരുപാധികം പറഞ്ഞ കാര്യങ്ങളുടെ ഉപാധികള്‍ മറ്റൊന്നിലായിരിക്കും വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവയെ ചേര്‍ത്ത് വെച്ചു വായിക്കുകയാണ് അവയുടെ ശരിയായ ആശയം ലഭിക്കാനുള്ള മാര്‍ഗം. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക ചര്യയെ വിശദീകരിക്കുന്നുണ്ട്. അപ്രകാരം സുന്നത്തും പരസ്പരം വിശദീകരിക്കുന്നവയാണ്.

ഇത്തരത്തില്‍ തെറ്റിധരിക്കപ്പെട്ട ഒരു വിഷയമാണ് വസ്ത്രം വലിച്ചിഴക്കല്‍. ശക്തമായ താക്കീത് അതിനെ കുറിച്ച് സുന്നത്തില്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ഞെരിയാണിക്ക് താഴെ പോവാതിരിക്കുന്നതില്‍ വളരെയധികം കാര്‍ക്കശ്യം പുലര്‍ത്തുന്ന യുവാക്കളെയും നമുക്ക് കാണാം. എത്രത്തോളമെന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാനമായും ചിഹ്നമായും വരെ അവര്‍ ഞെരിയാണിക്ക് മുകളിലുള്ള വസ്ത്രത്തെ എണ്ണി. അവര്‍ ചെയ്യുന്നതിന് വിരുദ്ധമായി ഒരു പ്രബോധകന്റെയോ പണ്ഡിതന്റെയോ വസ്ത്രം അല്‍പം താഴ്ന്ന് കണ്ടാല്‍ ദീനീനിഷ്ഠ പുലര്‍ത്താത്തവന്‍ എന്ന് പരസ്യമായി വരെ ആക്ഷേപിക്കാനും അത്തരക്കാര്‍ മടിക്കുന്നില്ല.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന എല്ലാ ഹദീസുകളും പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു കാര്‍ക്കശ്യത്തിന്റെ ആവശ്യം വരില്ലായിരുന്നു. എന്താണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും. അല്ലാഹു വിശാലത അനുവദിച്ചിട്ടുള്ള കാര്യത്തിന്റെ പേരില്‍ സൃഷ്ടികളെ പ്രയാസപ്പെടുത്തേണ്ടിയും വരില്ല.

നബി(സ) പറഞ്ഞതായി അബൂദര്‍റ്(റ)ല്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു : 'മൂന്നു കൂട്ടരോട് അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയില്ല. ചെയ്ത ഉപകാരം എടുത്തു പറയുന്നവന്‍, എടുത്തു പറഞ്ഞിട്ടല്ലാതെ അവന്‍ ഒരു വസ്തുവും നല്‍കുകയില്ല. കള്ളസത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവന്‍. വസ്ത്രം വലിച്ചിഴക്കുന്നവന്‍.' അബൂദര്‍റ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് അല്ലാഹു അവരിലേക്ക് നോക്കുക പോലും ഇല്ല എന്നാണ്. 

ഇവിടെ ആരാണ് വസ്ത്രം വലിച്ചിഴക്കുന്നവന്‍?
അഹങ്കാരമോ പൊങ്ങച്ചമോ ഇല്ലാതെ നാട്ടിലെ രീതിയനുസരിച്ച് ഇറക്കമുള്ള വസ്ത്രം ധരിക്കുന്നവനെയാണോ പ്രസ്തുത ഹദീസ് ഉദ്ദേശിക്കുന്നത്? 'ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്' എന്ന അബൂഹുറൈറ(റ)യുടെ ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ടായിരിക്കാം. സമാന അര്‍ഥമുള്ള ഹദീസ് ഇമാം നസാഇയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞെരിയാണിക്ക് താഴെ ഇറക്കി വസ്ത്രം ധരിക്കുന്നത് ഒരാളെ നരകാവകാശിയാക്കും എന്നാണ് ഇതിന്റെ അര്‍ഥം.

എന്നാല്‍ ഈ വിഷയത്തില്‍ വന്ന മുഴുവന്‍ ഹദീസുകളും പരിശോധിക്കുന്ന ആള്‍ക്ക് ഇമാം നവവിയും ഇബ്‌നു ഹജറും മുന്‍ഗണന നല്‍കിയ അഭിപ്രായത്തിലെത്താന്‍ സാധിക്കും. ഹദീസിലെ 'വസ്ത്രം വലിച്ചിഴക്കുന്ന' നിരുപാധിക പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്ന് മറ്റിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അഹങ്കാരികളായി വസ്ത്രം വലിച്ചിഴക്കുന്നവരെ കുറിച്ചാണ് ഈ ഭീഷണി എന്നതില്‍ ഏകോപിച്ച അഭിപ്രായമുണ്ട്.

ഇവ്വിഷയകമായി വന്ന മറ്റ് ചില ഹദീസുകള്‍ നമുക്ക് നോക്കാം. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ)ല്‍ നിന്നും ബുഖാരി നിവേദനം ചെയ്യുന്നു : 'അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.' ഇതു കേട്ടപ്പോള്‍ അബൂബക്ര്‍(റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അറിയാതെ എന്റെ വസ്ത്രത്തിന്റെ ഒരറ്റം നിലത്തിഴയുകയാണെങ്കിലോ? അപ്പോള്‍ നബി(സ) പറഞ്ഞു: നീ അഹങ്കാരികളുടെ കൂട്ടത്തിലല്ല.'

ബുഖാരിയുടെ അതേ അധ്യായത്തില്‍ കാണുന്ന മറ്റൊരു ഹദീസാണ്, 'ഞങ്ങള്‍ പ്രവാചകന്‍(സ) അടുക്കലായിരിക്കെ സൂര്യഗ്രഹണം ഉണ്ടായി, അദ്ദേഹം ധൃതിപ്പെട്ടു എഴുന്നേറ്റു, അപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രം ഇഴയുന്നുണ്ടായിരുന്നു. അങ്ങനെ പള്ളിയിലെത്തുന്നത് വരെയും...'
അബൂഹുറൈറയില്‍ നിന്നുള്ള മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നു: 'പൊങ്ങച്ചത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അല്ലാഹു നോക്കുകയില്ല.'
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു. ഇബ്‌നു ഉമര്‍ പറയുന്നു പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു : 'ഒരാള്‍ വസ്ത്രം വലിച്ചിഴക്കുന്നു, അഹങ്കാരമല്ലാതെ മറ്റൊന്നും അതുകൊണ്ടുദ്ദേശിക്കുന്നില്ല, അന്ത്യദിനത്തില്‍ അല്ലാഹു അവനിലേക്ക് നോക്കുകയില്ല.' വസ്ത്രം വലിച്ചിഴക്കുന്നതിന്റെ ഉദ്ദേശ്യം അഹങ്കാരത്തിന്റെ പ്രകടനമാണെന്ന് വളരെ വ്യക്തമായി തന്നെ ഇതില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇതില്‍ പഴുതുകളില്ല.

അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നത് വലിയ തെറ്റാണെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അഹങ്കാരത്തോടെയല്ലാതെ നിലത്തിഴയുന്ന വസ്ത്രം ഹദീസുകളുടെ ബാഹ്യാര്‍ത്ഥ പ്രകാരം നിഷിദ്ധമാണ്. എന്നാല്‍ അത് അഹങ്കാരത്തോടു കൂടിയുള്ള വലിച്ചിഴക്കാലാണെന്ന ഉപാദിയുള്ളതായി മറ്റു ഹദീസുകള്‍ വിശദമാക്കുന്നു.

പ്രമുഖ പണ്ഡിതനായ ഇബ്‌നു അബ്ദുല്‍ ബര്‍റ് പറയുന്നു : അഹങ്കാരത്തോടു കൂടിയല്ലാതെ വസ്ത്രം വലിച്ചിഴക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ താക്കീത്. എന്നാല്‍ ഏതവസ്ഥയിലും വസ്ത്രം വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നു തന്നെയാണ്.

ശരീഅത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ച്ചകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പു പോലെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഹദീസുകളില്‍ വന്നിട്ടുള്ളത്. എന്നാല്‍ വസ്ത്രത്തിന്റെ നീളം കുറക്കുക എന്നത് കേവലം അലങ്കാരവും മര്യാദയുമായി ബന്ധപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ ഇറക്കം കൂട്ടി വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ മാത്രമേ ഉള്‍പ്പെടുത്താനാവൂ. ബാഹ്യ പ്രകടനങ്ങള്‍ക്കുപരിയായി ഉദ്ദേശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ട് തന്നെ അഹങ്കാരത്തെയും പൊങ്ങച്ചത്തെയും അതുപോലുള്ള ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളെയും ഇസ്‌ലാം ചികിത്സിക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നു. അഹങ്കാരത്തിന്റെ ഒരു തരി മനസ്സിലുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് അത് പഠിപ്പിക്കുന്നത്.

വസ്ത്രം തെരെഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് നാട്ടിലെ സമ്പ്രദായം, കാലാവസ്ഥ, സാമ്പത്തികാവസ്ഥ, ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അതില്‍ ചില പരിധികള്‍ നിശ്ചയിക്കുക മാത്രമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവും പാടില്ലെന്നതും അഹങ്കാരത്തിനാവരുതെന്നും അത്തരം നിബന്ധനകളാണ്.

ഹദീസുകളുടെ ബാഹ്യമായ രൂപത്തില്‍ മാത്രം വായന അവസാനിപ്പിക്കുമ്പോഴാണ് തെറ്റിധാരണകള്‍ രൂപപ്പെടുന്നത്. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ റിപോര്‍ട്ടുകളും പരിശോധിച്ചാല്‍ തെറ്റിധാരണ നീങ്ങുകയും ചെയ്യും. അതിലൂടെയാണ് ഹദീസുകളുടെ യഥാര്‍ത്ഥ ആശയത്തിലെത്താന്‍ സാധിക്കുക.

Tuesday, August 26, 2014

മൌലവിമാര്‍ പച്ചക്കള്ളം പറയുന്നത് നിര്‍ത്തുക..നിര്‍ത്തുക


ജനാബ് ഹുസൈന്‍ സലഫി അടക്കം പല മൌലവിമാരും പറയുന്ന ഒരു  പച്ചക്കള്ളം ഉണ്ട്..(ചില നല്ലവരായ മുജാഹിദ് മൌലവിമാര്‍ ഇതില്‍നിന്നു ഒഴിവാണ്.).ഹുസൈന്‍ സലഫി ഇടയ്ക്കിടെ ഈ കള്ളം പറയും!. ഏതാണ് ഈ കളവു?  വേറെ ഒന്നും അല്ല " സ്ത്രീകള്‍ ആണ് നരകത്തില്‍ കൂടുതല്‍ എന്ന് പറഞ്ഞു പരത്തും..കേട്ടാല്‍ തോന്നും പുരുഷന്മാര്‍ ഭാഗ്യവാന്മാര്‍ എന്നും സ്ത്രീകള്‍ ആണ് കൂടുതല്‍ നരകത്തില്‍ പോവുക എന്നാണ്..!പക്ഷെ സത്യം നേരെ മറിച്ചാണ്..പുരുഷന്മാര്‍ ആണ് കൂടുതല്‍ നരകത്തില്‍ പ്രവേഷികുക .

ഇനി നമുക്ക് ഇതെകുറിച്ചുള്ള ഹദീസുകളും ഖുര്‍ആന്‍ വചനങ്ങളും വിശദമായി പരിശോദിക്കാം
*******************************************
ആദ്യമായി ഇമാം മുസ്ലിം ,അദ്ദേഹത്തിന്റെ പ്രസിദ്ധമായ സഹേഹ് മുസ്ലിമിലെ ഒരു ഹദീസ്  പരിശോധിക്കാം
عَنْ مُحَمَّدٍ قَالَ إِمَّا تَفَاخَرُوا وَإِمَّا تَذَاكَرُوا الرِّجَالُ فِي الْجَنَّةِ أَكْثَرُ أَمْ النِّسَاءُ فَقَالَ أَبُو هُرَيْرَةَ أَوَ لَمْ يَقُلْ أَبُو الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِي تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِي الْجَنَّةِ أَعْ
പരിഭാഷ
ചിലര്‍ നരകത്തില്‍ പുരുഷന്മാര്‍ ആണോ സ്ത്രീകള്‍ ആണോ കൂടുതല്‍ എന്ന് തര്കിച്ചു കൊണ്ടിരിക്കുകയായിരുന്നു..അപ്പോഴാണ് അബു ഹുരയാര നബി പറഞ്ഞ ഒരു കാര്യം പറഞ്ഞത് .സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസന്ഘം ,അവരുടെ മുഖം പൂര്‍ണ ചന്ദ്രനെ പോലെ പ്രകാഷിക്കുന്നതയിരിക്കും , അടുത്ത സംഘം ആവട്ടെ അവരുടെ മുഖംങ്ങള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നതയിരിക്കും ,എല്ലാവര്‍ക്കും രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും ,അവര്‍ അതി  സുന്ദരികളും ആയിരക്കും .ഭാര്യമാര്‍ ഇല്ലാത്ത ആരുംതന്നെ സ്വര്‍ഗത്തില്‍ ഉണ്ടായിരിക്കില്ല.

അപ്പോള്‍ ഓരോ പുരുഷന്മാര്കും രണ്ടു ഭാര്യമാര്‍ എന്നാ തോതില്‍ വെച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ കൂടുതല്‍ എന്ന് വ്യക്തമായല്ലോ..അപ്പോള്‍ നരകത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണുള്ളത് .

ഇനി ഒരു മുഫസ്സിര്‍ ആയ ഇബ്നു കസീര്‍ ഇതെക്കുരിചു എന്ത് പറയുന്നു എന്ന് നോക്കാം..
فالمراد من هذا ان هاتين من بنات آدم ومعهما من الحور العين ما شاء الله عز وجل
പരിഭാഷ
ഇവിടെ രണ്ടു ഭാര്യമാര്‍ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് ആദമില്‍ നിന്നുള്ള ഭൂമിയിലെ സ്ത്രീകളെ തന്നെ ആണ്..പിന്നെ സ്വര്‍ഗീയ ഹൂരുള്‍ ഈന്ങ്ങളും ഉണ്ട് ..(ഈ മുഫസ്സിരിന്റെ കണക്കു വെച്ച് നോക്കിയാല്‍ സ്വര്‍ഗത്തില്‍ സ്ത്രീകളെ കൊണ്ട് വഴി നടക്കാന്‍ പറ്റില്ലായിരിക്കും !.രണ്ടു ഭാര്യമാരും ബാക്കി സ്വ്രഗീയ ഹൂരിക്ളും ..ഹോ .എനിക്ക് വയ്യ. എന്തായാലും അഹല് സുന്ന അങ്ങീകരിക്കുന്ന മുഫസ്സിര്‍ എന്നാ നിലക്ക് ഇദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മള്‍ മുഖവിലക്ക് എടുത്തേ മതിയാകൂ..കാരണം മുസ്ലിമിലെ ഹദീസ് ഉണ്ടല്ലോ )
ഇബ്നു കസീര്‍  ഇതെവിടെ എഴുതിരിക്കുന്നു എന്ന് ആരും ചോദിച്ചു വന്നേക്കരുത്..ഡാ പിടിച്ചോളൂ ..!

കിതബിന്റെ പേര് : സിഫഹുല ജന്ന
പേജ് നമ്പര്‍ :: 132
പ്രസ്ടകര്‍ : മുഅസസ് അല ഖുതുബ് അല തകഫിയ
സ്ഥലം : ബൈരൂത് ,ലെബനോന്‍ (ജൂതന്റെ കൂടെ ഫോട്ടോ എടുത്തതിനെ എന്നെ ജൂതനക്കിയ ആള്‍ക്കാര്‍ ,ലബനോനിലെ പ്രസാദകര്‍ ശിയാക്കള്‍ ആണെന്ന് പറയുമോ ആവോ!..എന്നാല്‍ സോറി എനിക്ക് ഈ കിതബിന്റെ വേറെ പ്രസടകരെ അറിയില്ല )

ഇനി വേറെ കിതബുകള്‍ പരിശോധിക്കാം
ഹദീസില്‍ പറഞ്ഞ രണ്ടു ഭാര്യമാര്‍ ഭൂമ്യ്ല്‍ ജീവിച്ചു മറിച്ചു പോയ സ്ത്രീകള്‍ തന്നെ എന്ന് പറഞ്ഞ രണ്ടു പ്രമുഖ പണ്ഡിതരെ ആണ് ഇവിടെ കൊണ്ട് വരുന്നത്

ഒന്ന് )ജനാബ് ഹാഫിള്‍ സൈനുദ്ദേഎന് അല ഇരാകി (മരണം :650 വര്‍ഷങ്ങള്‍ക്കു മുന്പ് ജീവിച്ച പണ്ഡിതന്‍ .)
ഇദ്ദേഹത്തിന്റെ കിതാബിന്റെ പേര് =: തരഹ് അല തസ്രിബ് ഫീ ശര്ഹ അല തക്രിബ്

രണ്ടു )ഹാഫിസ് അല അയണി (hijr :850)
കിതാബ്: ഉമ്ടതുല്‍ ഖാരി

ഇനി നാലാമതായി മഹാ പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്കലാനി അദ്ദേഹത്തിന്റെ    ഫതുല്ബാരി യില്‍ പറയുന്നത് നോക്കാം
*************
وَاسْتَدَلَّ أَبُو هُرَيْرَة بِهَذَا الْحَدِيث عَلَى أَنَّ النِّسَاء فِي الْجَنَّة أَكْثَر مِنْ الرِّجَال ... وَهُوَ وَاضِح

പരിഭാഷ
അബുഹുരിര സ്വര്‍ഗത്തില്‍ കൂടുതല്‍ സ്ത്രീകളും ,നരകത്തില്‍ കൂടുതല്‍ പുരുഷന്മ്മാരും എന്നതിന് ഈ ഹദീസ് ആണ് തെളിവ് പിടിക്കുന്നത്‌ ..
എന്നിട്ടാണ് നമ്മുടെ ഹുസൈന്‍ സലഫിയും കൂട്ടരും സ്ത്രീകള്‍ എന്ന് നരകത്തില്‍ കൂടുതല്‍ എന്ന് കള്ളം പറഞ്ഞു നടക്കുന്നത്..ലിങ്ങടിസ്തനത്തില്‍ അല്ലഹിവിനെ കൂടുതല്‍  ഇഷ്ടം, പുരുഷന്മാരെ ആണോ?? വിഡ്ഢിത്തം അല്ലാതെ എന്ത് പറയാന്‍..അള്ളാഹു തകവ ആണ് നോക്കുന്നത് പുരുഷനോ സ്ത്രീയോ എന്നല്ല...

അപ്പോള്‍ എന്തുകൊണ്ട് പുരുഷന്മാര്‍ കൂടുതല്‍ നരകത്തില്‍ ആവുന്നത്??

കാരണങ്ങള്‍ പരിശോടിക്കം
ലിങ്ങടിസ്തനത്തില്‍ പാപങ്ങളുടെ താരതമ്യ പഠനം നടത്താം
****************************************************************************************

സാമ്പത്തിക കുറ്റങ്ങള്‍ :
******************************
സാമ്പത്തിക കുറ്റങ്ങള്‍ ആയ പലിശ തിന്നാല്‍ ,കള്ളപ്പണം ഉണ്ടാക്കല്‍ എല്ലാം കൂടുതല്‍ ചെയുന്നത് പുരുഷന്മാര്‍ ആണ്..കാരണം ലോകത്ത് വികസിത രാജ്യങ്ങളില്‍ വരെ ബുസിനെസ് ചെയ്യുന്നതുയ്\ കൂടുതല്‍ പുരുഷന്മാര്‍ ആണ്..മുസ്ലിം രാജ്യങ്ങള്‍ ആകട്ടെ ,പലിശ ,മറ്റു സാമ്പത്തിക കുറ്റങ്ങള്‍ പുരുഷന്മാര്‍ ആണ് കൂടതുള ചെയ്യുന്നത്..പെണ്ണുങ്ങള്‍ വീട്ടില്‍ തന്നെ ജോലി ചെയ്യാത്തത് കൊണ്ടി ഇത്തരം പാപങ്ങള്‍ വരുന്നില്ല.

ലൈംഗികകുറ്റ കൃത്യങ്ങള്‍
**************************
ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുതല്‍ പുരുഷന്മാര്‍ ചെയ്യുന്നു..ഒരു സ്ത്രീ വേശ്യ ഉണ്ടെങ്കില്‍ അവളെ സമീപിക്കുന്ന പുരുഷന്മമാര്‍ വളരെ അധികം ആയിര്ക്കും..അപ്പോള്‍ എല്ലാര്ക്കും വ്യഭിചാര കുറ്റം ആവും..

 കൊലപാതകം ,അക്രമം
***************************
പുരുഷമാര്‍ വീടിനു പുറത്തു ആയതുകൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും, ,അക്രമം കൂടുതല്‍ ചെയ്യന്നത്എ ആണുങ്ങള്‍ ആണ്..ലോക ജയിലുകളില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണ്

മദ്യപാനം
*************
കൂടുതല്‍ ആണുങ്ങള്‍

മറ്റു ചെറിയ പാപങ്ങള്‍
************************************

ഏകദേശം ഒരേ പോലെ ആണുള്ളത് .ചിലകാര്യത്തില്‍ സ്ത്രീകള്‍ ആയിരിക്കാം മുന്‍‌തൂക്കം..

അപ്പോള്‍ മുകളിലെ കാരനങ്ങള്‍ ആണ് പുരുഷമമാര്‍ നരകത്തില്‍ കൂടുതല്‍ ആകാന്‍ കാരണം

ഇനി സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ആണെന്ന ഹദീസോ?? ഈ ഹദീസ് എന്തുകൊണ്ട് തള്ളിക്കളയണം ??
********************************************************************
ഒന്ന് ) ഈ ഹദീസ് മുകളിലെ ഹദീസിനു വിരുദ്ധം ആണ്

രണ്ടു) നിത്യ സത്യങ്ങള്‍ ആയ മേല്പറഞ്ഞ  യാതര്‍ത്യങ്ങള്‍ക്ക് ഈ ഹദീസ് എതിരാണ്

മൂന്ന്‍) അല്ലാഹുവിന്റെ നീതിക്ക് എതിരാണ്..അള്ളാഹു നീതിമാനാണ്..തിന്മ പ്രവര്തിവരെ അവന്‍ ശിക്ഷിക്കും..ആണോ പെണ്ണോ എന്ന് നോക്കിയല്ല..കൂടുതല്‍ തിന്മ ചെയ്യുന്നവര്‍ ആണുങ്ങള്‍ ആയതിനാല്‍ കൂടുതല്ക് പേര്‍ നരക ശിക്ഷ അനുഭവിക്കും

നാല്) ഈ ഹദീസ് അറിയപ്പെട്ട സത്യത്തിനു വിരുധംയാതുകൊണ്ട്, അബു ഹുരിര പറഞ്ഞ നബി വചനത്തിനു എതിരയതുകൊണ്ടും ,ഹദീസ് നിധാന ശാസ്ത്ര പ്രകാരം തള്ളിക്കളയേണ്ട ഹദീസ് ഗണത്തില്‍പ്പെടുന്നു

ഇനി കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് അയക്കുക .
അസ്സലാമു അലൈകും



Thursday, June 26, 2014

ആയിശയെ വിവാഹം കഴിച്ചത് 19 ഇൽ ആണ്.. 6 വയസ്സിൽ അല്ല..6 വയസ്സ് ബുഖാരിയുടെ കെട്ടുകഥ...

ആയിശയെ വിവാഹം കഴിച്ചത് 19 ഇൽ ആണ്.. 6 വയസ്സിൽ അല്ല..6 വയസ്സ് ബുഖാരിയുടെ കെട്ടുകഥ...
************************************
മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത്പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയയും ഉപയോഗിച്ച് വിമര്‍ശിക്കുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ ഏതാണ് രണ്ട് വര്‍ഷം മുമ്പ് നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ വീട്ടില്‍ കൂടി എന്നതും നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു കാര്യമല്ല എന്നാണ്.

ഇസ്ലാം വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍പുതിയ കാലഘട്ടത്തിലാണ് അത് ആരംഭിച്ചത്. നമ്മുടെ നാട്ടില്‍ വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനികവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദംമുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്. സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല.ചരിത്രപരമായ ഒരു കാര്യം മാത്രമാണ്.വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതനുസരിച്ച് ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് നുബുവത്തിന്റ സന്ദര്‍ഭത്തില്‍ ആയിശ(റ) വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍ . ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്  : അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ് : ത്വബ്റിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. ഉടനെ തന്നെ ഇത് ഒരു ക്ഷമാപണ മനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയുമാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം പ്ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ എത്രത്തോളം കൃത്യത കാണിക്കും എന്ന് നമുക്ക് ഇന്നും പരിശോധിച്ചു നോക്കാവുന്നതണല്ലോ..

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖികലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യതയെ കുറേകൂടി ഉറപ്പായ ഒരു സാധ്യത നിലനില്‍ക്കുന്നതിനാല്‍ നാം പരിഗണിക്കേണ്ടതില്ല. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്.

1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്. എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍ , ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം.

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും . ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ച കാര്യം ആണ് ഇബ്‌നു ഹിഷാം പറഞ്ഞത് എന്ന് പറയേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്മഇന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റ യുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 11 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാകന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍ . മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നുമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.